Tuesday 19 January 2016

സ്ത്രീ ജുമു അ ജമാ അത്ത് വിഷയത്തിൽ മുജായിദുകള്‍ എപ്പോഴും കൊൻ ട് വരുന്ന തെളിവാണ് ഇഹ്തികാഫുമായി ബന്ധപ്പെട്ട ഹദീസ്

സ്ത്രീ ജുമു അ ജമാ അത്ത് വിഷയത്തിൽ
മുജായിദുകള്‍ എപ്പോഴും കൊൻ ട് വരുന്ന തെളിവാണ് ഇഹ്തികാഫുമായി ബന്ധപ്പെട്ട ഹദീസ്
👉✅ എന്താണ് യാതാർത്ത്യമെന്ന് നമുക്ക് നോക്കാം
👉✅ ഇമാം ബുഖാരി "സ്ത്രീകളുടെ ഇഹ്തികാഫ്" എന്ന ബാബിൽ ഉദ്ദരിക്കുന്ന ഹദീസ്👇👇👇
ﺑﺎﺏ اﻋﺘﻜﺎﻑ اﻟﻨﺴﺎء
2033 - ﺣﺪﺛﻨﺎ ﺃﺑﻮ اﻟﻨﻌﻤﺎﻥ، ﺣﺪﺛﻨﺎ ﺣﻤﺎﺩ ﺑﻦ ﺯﻳﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ، ﻋﻦ ﻋﻤﺮﺓ، ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ، ﻗﺎﻟﺖ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻳﻌﺘﻜﻒ ﻓﻲ اﻟﻌﺸﺮ اﻷﻭاﺧﺮ ﻣﻦ ﺭﻣﻀﺎﻥ، ﻓﻜﻨﺖ ﺃﺿﺮﺏ ﻟﻪ ﺧﺒﺎء ﻓﻴﺼﻠﻲ اﻟﺼﺒﺢ ﺛﻢ ﻳﺪﺧﻠﻪ، ﻓﺎﺳﺘﺄﺫﻧﺖ ﺣﻔﺼﺔ ﻋﺎﺋﺸﺔ ﺃﻥ ﺗﻀﺮﺏ -[49]- ﺧﺒﺎء، ﻓﺄﺫﻧﺖ ﻟﻬﺎ، ﻓﻀﺮﺑﺖ ﺧﺒﺎء، ﻓﻠﻤﺎ ﺭﺃﺗﻪ ﺯﻳﻨﺐ اﺑﻨﺔ ﺟﺤﺶ ﺿﺮﺑﺖ ﺧﺒﺎء ﺁﺧﺮ، ﻓﻠﻤﺎ ﺃﺻﺒﺢ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺭﺃﻯ اﻷﺧﺒﻴﺔ، ﻓﻘﺎﻝ: «ﻣﺎ ﻫﺬا؟» ﻓﺄﺧﺒﺮ، ﻓﻘﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «§ﺃﻟﺒﺮ ﺗﺮﻭﻥ ﺑﻬﻦ» ﻓﺘﺮﻙ اﻻﻋﺘﻜﺎﻑ ﺫﻟﻚ اﻟﺸﻬﺮ، ﺛﻢ اﻋﺘﻜﻒ ﻋﺸﺮا ﻣﻦ ﺷﻮاﻝ __________
صحيح البخاري 👆
"ആയിഷ (റ) യിൽ നിന്ന് നിവേദനം "റമളാനിലെ അവസാന പത്തിൽ നബി (സ) ഇഹ്തികാഫിരികുമായിരുന്നു. ഞാൻ നബി സ ക്ക് പള്ളി യിൽ ഒരു ടെൻ റ്റ് നിർമ്മിച്ച് കൊടുക്കും. സുബ് ഹി നിസ്കാരം കഴിഞ്ഞ് നബി (സ) ആ ടെൻ റ്റിൽ പ്രവേശിക്കും . മഹതിയായ ഹഫ്സ്വത്ത് (റ) ഒരു ടെൻ റ്റ് സ്താപിക്കാൻ ആയിഷാ( റ) വിനോട് അനുവാദം ചോദിച്ചു . ആയിഷാ ബീവി (റ) അനുവാദം കൊടുത്തതിൻ റ്റെ അടിസ്താനത്തിൽ ഹഫ്സാ ബീവി (റ) യും ഒരു ടെൻ റ്റ് സ്താപിച്ചു . ഇത് കൻ ട ജഹ്ഷിൻ റ്റെ പുത്രി സൈനബ ബീവി (റ) മറ്റൊരു ടെൻ റ്റ് സ്താപിച്ചു.
👉👉 നബി (സ) പ്രഭാതത്തിൽ വന്ന് നോക്കുംബോള്‍ നാല് ടെൻ റ്റുകള്‍ കാണാനിടയായി.
(1- നബി (സ) യുടേത്)
(2- ആയിഷ (റ) യുടേത്)
(3-ഹഫ്സ (റ) യുടേത്)
(4- സൈനബ (റ) യുടേത്)
👉 നബി (സ) ചോദിച്ചു
ഇതെന്താണ്
മറുപടി ലഭിച്ച നബി ( സ) പറഞ്ഞു👇👇👇
"ഗുണമാണോ ഇവരെ ക്കൊൻ ട് നിങ്ങള്‍ വിചാരിക്കുന്നത്!!!!
തുടർന്ന് ആ മാസത്തെ ഇഹ്തികാഫ് നബി (സ) ഒഴിവാക്കുകയും ഷവ്വാലിൽ നിന്ന് പത്ത് ദിവസം നബി (സ) ഇഹ്തികാഫിരിക്കുകയും ചെയ്തു"
ബുഖാരി (1892)📜📜📜
👉✅✅ നബി (സ) അനിഷ്ട്ടം പ്രകടിപ്പിച്ച ഈ ഹദീസ് അടിസ്താനമാക്കി നബി (സ) യുടെ ഭാര്യമാർ നബി (സ) വഫാത്തിന്ന് ശേഷവും ഇഹ്തികാഫ് ഇരുന്നത് അവരുടെ വീടുകളിലെ പള്ളികളിലായിരുന്നുവെന്ന്
മുല്ലാ അലിയ്യുൽ ഖാരി തൻ റ്റെ " മിർഖാതുൽ മഫാതീഹ്" ൽ രേഖപ്പെടുത്തിയിട്ടുൻ ട്
👉 كتاب الاعتكاف
ثُمَّ اعْتَكَفَ أَزْوَاجُهُ) ، أَيْ فِي بُيُوتِهِنَّ لِمَا سَبَقَ مِنْ عَدَمِ رِضَائِهِ لِفِعْلِهِنَّ، وَلِذَا قَالَ الْفُقَهَاءُ: يُسْتَحَبُّ لِلنِّسَاءِ أَنْ يَعْتَكِفْنَ فِي مَكَانِهِنَّ
مرقات المفاتيح 👆
"(പിന്നെ നബി (സ) യുടെ ഭാര്യമാർ ഇഹ്തികാഫിരുന്നിരുന്നു). ഭാര്യമാരുടെ പ്രവർത്തനം നബി (സ) ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് മുംബ് പറഞ്ഞതിൻ റ്റെ അടിസ്താനത്തിൽ
" നബി (സ) യുടെ വഫാത്തിന്ന് ശേഷംഅവർ ഇഹ്തികാഫിരുന്നത് അവരുടെ വീടുകളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. ഇത് കൊൻ ടാണ് സ്ത്രീകള്‍ക്ക് അവരുടെ സ്തലത്ത് ഇഹ്തികാഫിരിക്കലാണ് സുന്നത്ത് എന്ന് കർമ്മ ശാസ്ത്ര പൻ ടിതർ പ്രഖ്യാപിച്ചത്.""
(മിർഖാത്ത് . കിതാബുൽ ഇഹ്തികാഫ്)
👉" ഇഹ്തികാഫിന്ന് വീട്ടിലെ നിസ്ക്കാര റൂം മതിയായിരുന്നെങ്കിൽ ഉമ്മഹാത്തുൽ മുഅ്മിനീൻ അവിടെയല്ലാതെ ഇഹ്തികാഫ് ഇരിക്കുമായിരുന്നില്ല "
എന്ന ഇബ്നു ഹജർ ഹൈതമി (റ: അ) യുടെ പ്രസ്താവം എേറെ സ്രദ്ദേയമാണ്. നബി (സ) യുടെ ഭാര്യമാർ പള്ളിയിൽ ഇഹ്തികാഫിരുന്നത് പ്രത്യേകം ടെൻ റ്റ് തയ്യാറാക്കി അതിൻ റ്റെ ഉള്ളിലായിരുന്നുവെന്ന്
ഇമാം ബുഖാരി (റ) വിൻ റ്റെ ഉപര്യുക്ത ഹദീസിൽ നിന്ന് സ്പഷ്ട്ടമാണ് . അതിനാൽ അന്യ പുരുഷന്മാർ ദർഷിക്കുക, അവരുമായി കൂടിക്കലരുക, തുടങ്ങിയ പ്രഷ്നങ്ങളൊന്നും അവിടെയില്ലാത്തത് കൊൻ ട് ഷാഫിഈ മദ് ഹബിലെ പൻ ടിതന്മാർ വിവരിച്ചതിനെതിരായി ഇതിൽ ഒന്നുമില്ല
👇👇👇📢📢
എനി ഈ ഇഹ്തികാഫിരുന്ന ഹദീസുമായി
പര പുരുഷന്മാർ പങ്കെടുക്കുന്ന ജുമുഅ ജമാ അത്തിന്ന് നബി സ യുടെ ഭാര്യമാർ പങ്കെടുത്തിരുന്നു എന്ന വൻ ഗത്തവുമായി രൻ ഗത്ത് വരല്ലെ മുജായിദുകളെ
നാട്ടുകാരുടെ ചിലവിൽ പള്ളി ദർസ് എന്നൊക്കെ പറഞ്ഞ് കളിയാക്കുന്ന ഒഹാബി പാതിരിമാരെ........................
അല്ലാഹുവിൻ റ്റെ ദീൻ ഇവിടെ സത്യമായി നില നിൽക്കണം എന്ന് അതിയായി ആഷിക്കുന പാവപ്പെട്ട ഉമ്മമാർ നൽകുന്ന ഭക്ഷണം കഴിച്ച് ദർസിൽ ഒാതിപ്പടിക്കുന്നത് മുജായിദുകളുടെ ഇത്തരം തെറ്റി ദ്ദരിപ്പിക്കലും കിതാബിലെ തിരിമറിയും കൻ ട് പിടിച്ച് സമൂഹത്തിന്ന് മുന്നിൽ തുറന്ന് കാട്ടാൻ തന്നെയാട്ടൊ...............
ഒഹാബീകാലിൻ റ്റടിയിൽ നിന്ന് മണ്ണൊലിച്ച് പോകുന്നുൻ ടൊ എന്ന ഭയാമാണ് മുജായിദുകള്‍ മുത അല്ലിമീങ്ങള്‍ക്കെതിരെ കുതിര കയറ്റം. നടക്കില്ല മക്കളെ.......
സ്നേഹത്തോടെ
സിദ്ദീഖുൽ മിസ്ബാഹ്

No comments:

Post a Comment